അമ്പതാം വർഷത്തിൽ അടിയന്തരാവസ്ഥ -
എങ്ങും...
2 hours ago
1971 ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ വിജയിച്ച ഇന്ദിരാ ഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയിൽ കേസിനു പോയി. ജസ്റ്റിസ് ജഗ് മോഹൻലാൽ സിഹ്ന കേസ് കേട്ടു. .പ്രചാരണ യോഗങ്ങളിൽ സ്റ്റേജ്,മൈക്ക്, പര്യടനം എന്നിവക്ക് പൊലീസ് സന്നാഹങ്ങൾ ദുരുപയോഗം ചെയ്തു. പ്രധാന മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ സ്റ്റാഫായ യശ്പാൽ കപൂറിന്റെ പ്രസംഗങ്ങളും സേവനവും ഉപയോഗിച്ചു.ഇവയാണ് കുറ്റങ്ങൾ.
ഇന്ദിരാ ഗാന്ധിയുടെ ലോക്സഭാ അംഗത്വം കോടതി റദ്ദുചെയ്തു
ഇന്നായിരുന്നെങ്കിൽ ഒരു ചെറുകിട ഉദ്യോഗസ്ഥനിൽ തീരേണ്ട പ്രശ്നം.